ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

2025-05-17

അമേരിക്കക്കാരനായ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പില്‍ അഭിമാനത്തോടെ അമേരിക്കന്‍ കത്തോലിക്ക നേതാക്കള്‍. മെയ് 18ന് ക്രമീകരിച്ചിരിക്കുന്ന ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകളില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോയും പങ്കെടുക്കും. അമേരിക്കക്കാരനായ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പില്‍ അഭിമാനിക്കുകയാണ് അമേരിക്കയിലെ കത്തോലിക്ക നേതാക്കള്‍. പേപ്പല്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി പൊതുവേദിയില്‍ ലെയോ പതിനാലാമന്‍ പാപ്പ സ്ഥാനാരോഹണ ദിവ്യബലി അര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. മെയ് 18ന് പ്രാദേശിക സമയം രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് ലെയോ പതിനാലാമന്‍ പാപ്പ സ്ഥാനാരോഹണ ദിവ്യബലി അര്‍പ്പിക്കുക. പ്രസ്തുത ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ നാനാതുറകളില്‍ നിന്നും വിശ്വാസികള്‍ വത്തിക്കാനിലേക്ക് ഒഴുകുകയാണ്. ഈ അവസരത്തിലാണ് സുപ്രധാന പ്രഖ്യാപനവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് രംഗത്തെത്തിയിരിക്കുന്നത്. ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ദിവ്യബലിയില്‍ ജെഡി വാന്‍സും അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോയും പങ്കെടുക്കുമെന്ന് ഇരുവരും ...

കണ്ടെയ്‌നറുകള്‍ കേരള തീരത്തേക്കെത്തി; കൊല്ലത്തും ആലപ്പുഴയിലും ജാഗ്രത നിര്‍ദേശം

ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്കില്ല

സമുദായശക്തിയില്‍ എറണാകുളം കെഎല്‍സിഎ ജില്ലാ കണ്‍വന്‍ഷന്‍

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ...

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി

പരിശുദ്ധ മറിയം നല്‍കിയ നിര്‍ദേശപ്രകാരം അന്ത്യവിശ്രമം, വെളിപ്പെടുത്തലുമായി കര്‍ദ്ദിനാള്‍ ...

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം സൃഷ്ടിച്ച് ഡ്രോണ്‍ ഷോ; ആകാശത്ത് പ്രകാശം പരത്തിയത് 200 ...

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

2025-05-17

അമേരിക്കക്കാരനായ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പില്‍ അഭിമാനത്തോടെ അമേരിക്കന്‍ കത്തോലിക്ക നേതാക്കള്‍. മെയ് 18ന് ക്രമീകരിച്ചിരിക്കുന്ന ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകളില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോയും പങ്കെടുക്കും. അമേരിക്കക്കാരനായ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പില്‍ അഭിമാനിക്കുകയാണ് അമേരിക്കയിലെ കത്തോലിക്ക നേതാക്കള്‍. പേപ്പല്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി പൊതുവേദിയില്‍ ലെയോ പതിനാലാമന്‍ പാപ്പ സ്ഥാനാരോഹണ ദിവ്യബലി അര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. മെയ് 18ന് പ്രാദേശിക സമയം രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് ലെയോ പതിനാലാമന്‍ പാപ്പ സ്ഥാനാരോഹണ ദിവ്യബലി അര്‍പ്പിക്കുക. പ്രസ്തുത ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ നാനാതുറകളില്‍ നിന്നും വിശ്വാസികള്‍ വത്തിക്കാനിലേക്ക് ഒഴുകുകയാണ്. ഈ അവസരത്തിലാണ് സുപ്രധാന പ്രഖ്യാപനവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് രംഗത്തെത്തിയിരിക്കുന്നത്. ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ദിവ്യബലിയില്‍ ജെഡി വാന്‍സും അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോയും പങ്കെടുക്കുമെന്ന് ഇരുവരും ...

സമുദായശക്തിയില്‍ എറണാകുളം കെഎല്‍സിഎ ജില്ലാ കണ്‍വന്‍ഷന്‍

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ...

പരിശുദ്ധ മറിയം നല്‍കിയ നിര്‍ദേശപ്രകാരം അന്ത്യവിശ്രമം, വെളിപ്പെടുത്തലുമായി കര്‍ദ്ദിനാള്‍ ...

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം സൃഷ്ടിച്ച് ഡ്രോണ്‍ ഷോ; ആകാശത്ത് പ്രകാശം പരത്തിയത് 200 ...

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വന്‍ തിരക്ക് പാപ്പയെ അവസാനമായി ഒരുനോക്ക് കാണുവാന്‍ ...

പാപ്പയ്ക്ക് വൈദിക ദൈവവിളി ലഭിച്ച കുമ്പസാരക്കൂട് : ബ്യൂണസ് ഐറിസിലെ സാന്‍ ഹോസെ ഡി ഫ്‌ലോറസ് ...

ഫ്രാന്‍സിസ് പാപ്പ പ്രത്യാശയുടെ ആനന്ദം പകര്‍ന്ന ഇടയന്‍ ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് ...

സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവ് പാപ്പയെ കുറിച്ച് കോട്ടയം ആര്‍ച്ച്ബിഷപ് ...

കണ്ടെയ്‌നറുകള്‍ കേരള തീരത്തേക്കെത്തി; കൊല്ലത്തും ആലപ്പുഴയിലും ജാഗ്രത നിര്‍ദേശം

2025-05-27

കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ ചരക്കുകപ്പലില്‍ നിന്ന് കടലില്‍ വീണ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കേരള തീരത്തേക്ക് എത്തി. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് ഇന്ന് പുലര്‍ച്ചെയോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. കൊല്ലം തീരദേശത്തും കേരളത്തിലെ മറ്റ് തീരദേശപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. കണ്ടെയ്‌നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് ആവര്‍ത്തിച്ചു. 200 മീറ്റര്‍ അകലത്തില്‍ മാത്രമെ നില്‍ക്കാന്‍ പാടുകയുള്ളുവെന്നാണ് നിര്‍ദേശം.കണ്ടെയ്‌നറുകള്‍ പരിശോധിച്ചശേഷമായിരിക്കും സ്ഥലത്ത് നിന്ന് മാറ്റുകയെന്നും നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. ജാഗ്രത നിര്‍ദേശം തുടരുന്നുണ്ടെന്നും ആളുകള്‍ അടുത്തേക്ക് പോകരുതെന്നും കപ്പല്‍ മുങ്ങിയ സ്ഥലത്ത് എണ്ണപാട നിര്‍വീര്യമാക്കാനുള്ള ജോലികള്‍ തുടരുകയാണെന്നും ആലപ്പുഴ കളക്ടര്‍ പറഞ്ഞു. കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്ത് അടിയാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുവരെ കൊല്ലം തീരത്ത് എട്ട് കണ്ടെയ്‌നറുകളാണ് തീരത്തടിഞ്ഞിട്ടുള്ളത്. അര്‍ധരാത്രിയോടെ ആദ്യം കരുനാഗപ്പള്ളിയിലെ ...

ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്കില്ല

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി

നടപടികള്‍ ശക്തമാക്കി ഇന്ത്യ; 16 പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു

സമുദ്രശക്തിയില്‍ കരുത്തുകൂട്ടി ഇന്ത്യ; 63,000 കോടി രൂപയുടെ റഫാല്‍ കരാറില്‍ ഒപ്പുവച്ചു

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം നെതന്യാഹു തന്നെ വലിച്ചിഴയ്ക്കില്ലെന്ന് ട്രംപ് നയതന്ത്രം ...

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി കെ എസ് ഇ ബി കുടിശ്ശിക ...

തഹാവൂര്‍ റാണ കൊച്ചിയില്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെ പേരുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി മുംബൈ ...

പഹല്‍ഗാമില്‍ നടന്ന ആക്രമണം തീര്‍ത്തും ദൗര്‍ഭാഗ്യകരം ഇന്ത്യയുമായും പാകിസ്താനുമായും വളരെ ...

അധിനിവേശത്തിന്റെ 4-ാം വാര്‍ഷികത്തില്‍ ഇസ്ലാമികവാദികള്‍ മോസ്‌കാക്കി മാറ്റിയ ഹാഗിയ സോഫിയക്ക് ക്രൈസ്തവരെ ഓര്‍മിപ്പിക്കാനുള്ളത്

2024-07-10

ആഗോള ക്രൈസ്തവ സമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസമാണ് ജൂലൈ 10. ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ അഭിമാനമായി നിലകൊണ്ട, ലോകത്തിലെ ഏറ്റവും പുരാതന ക്രൈസ്തവദേവാലയമായിരുന്ന തുര്‍ക്കി ഇസ്താംബൂളിലെ ഹാഗിയാ സോഫിയാ എന്ന സെന്റ് സോഫിയാ കത്തീഡ്രല്‍, നിരവധി ഇസ്ലാമിക അധിനിവേശങ്ങള്‍ക്കൊടുവില്‍ ഇപ്പോഴത്തെ തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്റെ നേതൃത്വത്തില്‍ മോസ്‌കാക്കി മാറ്റിയ കടുത്ത ഇസ്ലാമിക അധിനിവേശത്തിന് 4 വര്‍ഷം പൂര്‍ത്തിയാകുകയാണ്. എ.ഡി 532-നും 537-നും ഇടയില്‍ ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ആഗോള ക്രൈസ്തവസമൂഹത്തിന് അഭിമാനമായ രീതിയില്‍ സെന്റ് സോഫിയാ കത്തീഡ്രലെന്ന ഈ ക്രൈസ്തവ ദേവാലയം പുതുക്കി നിര്‍മ്മിച്ചത്. ഇത് ആ സ്ഥാനത്തു നിര്‍മ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കത്തീഡ്രലുമായിരുന്നു ഇത്. പിന്നീട് ബലാല്‍ക്കാരത്തിലൂടെ മോസ്‌ക്കും, അതിന് ശേഷം മ്യൂസിയവുമാക്കി മാറ്റി ക്രൈസ്തവരുടെ അവകാശങ്ങളെയും, വികാരത്തെയും വൃണപ്പെടുത്തിയതിനൊടുവില്‍ 2020 ജൂലായ് 10-നാണ്, കടുത്ത ഇസ്ലാമിക മതതീവ്രവാദ നിലപാടുള്ള തുര്‍ക്കി പ്രസിഡണ്ട് എര്‍ദുഗാന്റെ നേതൃത്വത്തിലുള്ള തുര്‍ക്കിയിലെ ശരീ-അത്ത് കോടതി ഈ ക്രൈസ്തവ ...

ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം ...

ആദ്യം അവര്‍ കേരളത്തിലെ ക്രൈസ്തവരുടെ ആശുപത്രികള്‍ ലക്ഷ്യമിട്ടു... ഇപ്പോഴിതാ ...

ജൂലൈ 28ന് ദണ്ഡവിമോചനം സ്വീകരിക്കാന്‍ അവസരം. വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ...

കമലാ ഹാരിസിന്റേത് കടുത്ത കത്തോലിക്കാ വിരുദ്ധതയുടെ ചരിത്രം. കത്തോലിക്കര്‍ ട്രംപിനോടൊപ്പം?

ദീപ്തസ്മരണയില്‍ ഫാ. സ്റ്റാന്‍ സ്വാമി

ബൈഡന്‍ പാലസ്തീനിയെപ്പോലെ, താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഒക്ടോബര്‍ 7 ...

നമ്പര്‍ വണ്‍ കേരളം എന്നേക്കുമായി വിടുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ...

ഇന്ത്യയിലെ ബഹുദൈവവിശ്വാസികളെ നിര്‍ദയം കൊന്നും ആരാധനാലയങ്ങള്‍ നശിപ്പിച്ചും പ്രതികാരം ...

വൈദികരുടെ കഴുത്തറക്കുന്നു കഴുത്തില്‍ കത്തിയിറക്കുന്നു ക്രൈസ്തവരെ ലക്ഷ്യം വെച്ച് ...

LIVE TV

Schedule