കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യത്തിന്റെ അടിത്തറ: പാപ്പ

2025-06-28

കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യ ശുശ്രൂഷയുടെ ആത്മീയ അടിത്തറയെന്ന് ലെയോ 14 ാമന്‍ പാപ്പ. ആഹ്വാനം പുരോഹിതരുടെ ജൂബിലിയുടെ ഭാഗമായി, റോമില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുക്കുന്ന വൈദികരുമായി നടത്തിയ കൂടികാഴ്ച വേളയില്‍. ഒരു പുരോഹിതനാകുന്നത് കര്‍ത്താവിന്റെ സന്തോഷത്തിലേക്കുള്ള വിളിയാണെന്നും വൈദികരെ ഉദ്‌ബോധിപ്പിച്ച് പാപ്പ. കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യ ശുശ്രൂഷയുടെ ആത്മീയ അടിത്തറയും പുരോഹിത ബ്രഹ്മചര്യത്തിന്റെ അര്‍ത്ഥവും സഭാ സേവനത്തിന്റെ ഊര്‍ജ്ജവുമെന്ന് ലിയോ 14 ാമന്‍ പാപ്പ. ഈ സൗഹൃദം പരീക്ഷണഘട്ടങ്ങളില്‍ പുരോഹിതരെ നിലനിര്‍ത്തുകയും ദൈവവിളിക്ക് നല്‍കുന്ന 'യേസ്' ഓരോ ദിവസവും പുതുക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി പാപ്പ പറഞ്ഞു. സെമിനാരിക്കാരുടെയും ബിഷപ്പുമാരുടെയും പുരോഹിതരുടെയും ജൂബിലിയുടെ ഭാഗമായി റോമിലെ കണ്‍സിലിയാസിയോണ്‍ ഓഡിറ്റോറിയത്തില്‍ വൊക്കേഷന്‍ മിനിസ്ട്രിയിലും സെമിനാരി രൂപീകരണത്തിലും ഉത്തരവാദിത്വം വഹിക്കുന്ന വൈദികരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ. 'ഞാന്‍ നിങ്ങളെ സ്‌നേഹിതര്‍ എന്ന് വിളിച്ചിരിക്കുന്നു' എന്നതായിരുന്നു വൈദികര്‍ക്കായുള്ള ഡിക്കാസ്റ്ററി സംഘടിപ്പിച്ച പരിപാടിയുടെ പ്രമേയം. ഡിക്കാസ്റ്ററിയുടെ ...

ഇന്ത്യക്കെതിരെ ചൈനയുടെ ചാരവൃത്തി, തുറന്നു പറഞ്ഞു പാക് പ്രതിരോധ മന്ത്രി

ഇരട്ടി മധുരത്തില്‍ കേരള സഭ; പാപ്പയില്‍ നിന്നും പാലിയം സ്വീകരിക്കാനൊരുങ്ങി ഡോ. വര്‍ഗീസ് ...

ഖമേനിക്ക് മുന്നറിയിപ്പുമായി ട്രംപ്

135 അടി പിന്നിട്ട് മുല്ലപ്പെരിയാര്‍ ജലനിരപ്പ്; ഇന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും

കെ എസ് ഇ ബി സ്മാര്‍ട്ട് സെക്ഷന്‍ പദ്ധതി തുടങ്ങുന്നു; തെരഞ്ഞെടുത്ത സെക്ഷനുകളില്‍ ആദ്യഘട്ടം ...

സൂംബ പദ്ധതിയുമായി പിന്നോട്ടില്ലെന്നും സ്‌കൂളില്‍ വ്യായാമം ചെയ്യുന്നത് ...

ആഗോളസഭ മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവര്‍ക്കൊപ്പം: പാപ്പ

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു

അഹമ്മദാബാദ് വിമാന ദുരന്തം; ബ്ലാക് ബോക്സില്‍ നിന്ന് വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു

കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യത്തിന്റെ അടിത്തറ: പാപ്പ

2025-06-28

കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യ ശുശ്രൂഷയുടെ ആത്മീയ അടിത്തറയെന്ന് ലെയോ 14 ാമന്‍ പാപ്പ. ആഹ്വാനം പുരോഹിതരുടെ ജൂബിലിയുടെ ഭാഗമായി, റോമില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുക്കുന്ന വൈദികരുമായി നടത്തിയ കൂടികാഴ്ച വേളയില്‍. ഒരു പുരോഹിതനാകുന്നത് കര്‍ത്താവിന്റെ സന്തോഷത്തിലേക്കുള്ള വിളിയാണെന്നും വൈദികരെ ഉദ്‌ബോധിപ്പിച്ച് പാപ്പ. കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യ ശുശ്രൂഷയുടെ ആത്മീയ അടിത്തറയും പുരോഹിത ബ്രഹ്മചര്യത്തിന്റെ അര്‍ത്ഥവും സഭാ സേവനത്തിന്റെ ഊര്‍ജ്ജവുമെന്ന് ലിയോ 14 ാമന്‍ പാപ്പ. ഈ സൗഹൃദം പരീക്ഷണഘട്ടങ്ങളില്‍ പുരോഹിതരെ നിലനിര്‍ത്തുകയും ദൈവവിളിക്ക് നല്‍കുന്ന 'യേസ്' ഓരോ ദിവസവും പുതുക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി പാപ്പ പറഞ്ഞു. സെമിനാരിക്കാരുടെയും ബിഷപ്പുമാരുടെയും പുരോഹിതരുടെയും ജൂബിലിയുടെ ഭാഗമായി റോമിലെ കണ്‍സിലിയാസിയോണ്‍ ഓഡിറ്റോറിയത്തില്‍ വൊക്കേഷന്‍ മിനിസ്ട്രിയിലും സെമിനാരി രൂപീകരണത്തിലും ഉത്തരവാദിത്വം വഹിക്കുന്ന വൈദികരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ. 'ഞാന്‍ നിങ്ങളെ സ്‌നേഹിതര്‍ എന്ന് വിളിച്ചിരിക്കുന്നു' എന്നതായിരുന്നു വൈദികര്‍ക്കായുള്ള ഡിക്കാസ്റ്ററി സംഘടിപ്പിച്ച പരിപാടിയുടെ പ്രമേയം. ഡിക്കാസ്റ്ററിയുടെ ...

ഇരട്ടി മധുരത്തില്‍ കേരള സഭ; പാപ്പയില്‍ നിന്നും പാലിയം സ്വീകരിക്കാനൊരുങ്ങി ഡോ. വര്‍ഗീസ് ...

ആഗോളസഭ മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവര്‍ക്കൊപ്പം: പാപ്പ

സമുദായശക്തിയില്‍ എറണാകുളം കെഎല്‍സിഎ ജില്ലാ കണ്‍വന്‍ഷന്‍

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ...

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം സൃഷ്ടിച്ച് ഡ്രോണ്‍ ഷോ; ആകാശത്ത് പ്രകാശം പരത്തിയത് 200 ...

പരിശുദ്ധ മറിയം നല്‍കിയ നിര്‍ദേശപ്രകാരം അന്ത്യവിശ്രമം, വെളിപ്പെടുത്തലുമായി കര്‍ദ്ദിനാള്‍ ...

പാപ്പയ്ക്ക് വൈദിക ദൈവവിളി ലഭിച്ച കുമ്പസാരക്കൂട് : ബ്യൂണസ് ഐറിസിലെ സാന്‍ ഹോസെ ഡി ഫ്‌ലോറസ് ...

ഇന്ത്യക്കെതിരെ ചൈനയുടെ ചാരവൃത്തി, തുറന്നു പറഞ്ഞു പാക് പ്രതിരോധ മന്ത്രി

2025-06-28

ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലിവിളിയുയര്‍ത്തുന്ന നീക്കങ്ങളുടെ വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍. ഓപ്പറേഷന്‍ സിന്ദൂറിനും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കും ശേഷം ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വെളിപ്പെടുത്തി. ഇന്ത്യ പാകിസ്ഥാന്‍ ബന്ധം സങ്കീര്‍ണമായി തുടരുന്നതിനിടയിലാണ് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ ഈ പരാമര്‍ശം പുറത്ത് വന്നിരിക്കുന്നത് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷഭരിതമായി ആടിയുലഞ്ഞു മുന്നോട്ടു പോകുന്ന ഇന്ത്യ പാകിസ്ഥാന്‍ ബന്ധം വഷളാക്കുന്നതില്‍ ചൈനയുടെ പങ്ക് നിഷേധിക്കാനാവാത്തതാണ്. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഏതവസരവും പാഴാക്കാതെ പാകിസ്താനൊപ്പം നിലകൊളളുന്ന സമീപനമാണ് ചൈന എക്കാലവും സ്വീകരിച്ചുപോരുന്നത്. ഇപ്പോള്‍ പാക് പ്രതിരോധ മന്ത്രിയുടെ വെളിപ്പെടുത്തലും അത് അരക്കെട്ടുറപ്പിക്കുന്നതാണ്. ഇന്ത്യയെ സംബന്ധിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ പാകിസ്ഥാന് ചൈന കൈമാറിയിരിക്കുന്നു. സൗഹൃദ രാജ്യങ്ങള്‍ തമ്മില്‍ ഉപഗ്രഹങ്ങള്‍ വഴിയോ മറ്റ് മാര്‍ഗങ്ങള്‍ വഴിയോ ശേഖരിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ ...

ഖമേനിക്ക് മുന്നറിയിപ്പുമായി ട്രംപ്

135 അടി പിന്നിട്ട് മുല്ലപ്പെരിയാര്‍ ജലനിരപ്പ്; ഇന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും

കെ എസ് ഇ ബി സ്മാര്‍ട്ട് സെക്ഷന്‍ പദ്ധതി തുടങ്ങുന്നു; തെരഞ്ഞെടുത്ത സെക്ഷനുകളില്‍ ആദ്യഘട്ടം ...

സൂംബ പദ്ധതിയുമായി പിന്നോട്ടില്ലെന്നും സ്‌കൂളില്‍ വ്യായാമം ചെയ്യുന്നത് ...

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു

അഹമ്മദാബാദ് വിമാന ദുരന്തം; ബ്ലാക് ബോക്സില്‍ നിന്ന് വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു

ദേശീയ വിദ്യാഭ്യാസനയം അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് അതിശക്തമായി മഴ തുടരും

നാലു വയസ്സുകാരിയുടെ ജീവനെടുത്ത വാല്‍പ്പാറയിലെ കൊലയാളിപ്പുലി കുടുങ്ങി

അധിനിവേശത്തിന്റെ 4-ാം വാര്‍ഷികത്തില്‍ ഇസ്ലാമികവാദികള്‍ മോസ്‌കാക്കി മാറ്റിയ ഹാഗിയ സോഫിയക്ക് ക്രൈസ്തവരെ ഓര്‍മിപ്പിക്കാനുള്ളത്

2024-07-10

ആഗോള ക്രൈസ്തവ സമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസമാണ് ജൂലൈ 10. ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ അഭിമാനമായി നിലകൊണ്ട, ലോകത്തിലെ ഏറ്റവും പുരാതന ക്രൈസ്തവദേവാലയമായിരുന്ന തുര്‍ക്കി ഇസ്താംബൂളിലെ ഹാഗിയാ സോഫിയാ എന്ന സെന്റ് സോഫിയാ കത്തീഡ്രല്‍, നിരവധി ഇസ്ലാമിക അധിനിവേശങ്ങള്‍ക്കൊടുവില്‍ ഇപ്പോഴത്തെ തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്റെ നേതൃത്വത്തില്‍ മോസ്‌കാക്കി മാറ്റിയ കടുത്ത ഇസ്ലാമിക അധിനിവേശത്തിന് 4 വര്‍ഷം പൂര്‍ത്തിയാകുകയാണ്. എ.ഡി 532-നും 537-നും ഇടയില്‍ ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ആഗോള ക്രൈസ്തവസമൂഹത്തിന് അഭിമാനമായ രീതിയില്‍ സെന്റ് സോഫിയാ കത്തീഡ്രലെന്ന ഈ ക്രൈസ്തവ ദേവാലയം പുതുക്കി നിര്‍മ്മിച്ചത്. ഇത് ആ സ്ഥാനത്തു നിര്‍മ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കത്തീഡ്രലുമായിരുന്നു ഇത്. പിന്നീട് ബലാല്‍ക്കാരത്തിലൂടെ മോസ്‌ക്കും, അതിന് ശേഷം മ്യൂസിയവുമാക്കി മാറ്റി ക്രൈസ്തവരുടെ അവകാശങ്ങളെയും, വികാരത്തെയും വൃണപ്പെടുത്തിയതിനൊടുവില്‍ 2020 ജൂലായ് 10-നാണ്, കടുത്ത ഇസ്ലാമിക മതതീവ്രവാദ നിലപാടുള്ള തുര്‍ക്കി പ്രസിഡണ്ട് എര്‍ദുഗാന്റെ നേതൃത്വത്തിലുള്ള തുര്‍ക്കിയിലെ ശരീ-അത്ത് കോടതി ഈ ക്രൈസ്തവ ...

ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം ...

ആദ്യം അവര്‍ കേരളത്തിലെ ക്രൈസ്തവരുടെ ആശുപത്രികള്‍ ലക്ഷ്യമിട്ടു... ഇപ്പോഴിതാ ...

ജൂലൈ 28ന് ദണ്ഡവിമോചനം സ്വീകരിക്കാന്‍ അവസരം. വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ...

കമലാ ഹാരിസിന്റേത് കടുത്ത കത്തോലിക്കാ വിരുദ്ധതയുടെ ചരിത്രം. കത്തോലിക്കര്‍ ട്രംപിനോടൊപ്പം?

ദീപ്തസ്മരണയില്‍ ഫാ. സ്റ്റാന്‍ സ്വാമി

ബൈഡന്‍ പാലസ്തീനിയെപ്പോലെ, താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഒക്ടോബര്‍ 7 ...

നമ്പര്‍ വണ്‍ കേരളം എന്നേക്കുമായി വിടുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ...

ഇന്ത്യയിലെ ബഹുദൈവവിശ്വാസികളെ നിര്‍ദയം കൊന്നും ആരാധനാലയങ്ങള്‍ നശിപ്പിച്ചും പ്രതികാരം ...

വൈദികരുടെ കഴുത്തറക്കുന്നു കഴുത്തില്‍ കത്തിയിറക്കുന്നു ക്രൈസ്തവരെ ലക്ഷ്യം വെച്ച് ...

LIVE TV

Schedule