40 അടിയില്‍ കൂടുതലുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ബിഎംസി

2024-05-16

മുംബൈയില്‍ 40 അടിയില്‍ കൂടുതല്‍ വലുപ്പത്തിലുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ബിഎംസി നിര്‍ദേശം. ഘാട്കോപ്പറിലെ അപകടത്തിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം ഘാട്ട്കോപ്പറിലെ പെട്രോള്‍ പമ്പിന് മുകളിലേക്ക് 120 അടിയിലധികം വലുപ്പത്തിലുളള പരസ്യ ബോര്‍ഡ് വീണ് 16 പേര്‍ കൊല്ലപ്പെട്ടത്. മുംബൈയിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. നിരവധിപ്പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തില്‍ ബിഎംസി അന്വേഷണത്തിന് ഉത്തരവിടുകയും കോര്‍പ്പറേഷന്‍ കേസ് എടുക്കുകയും ചെയ്തിരുന്നു. പരസ്യ കമ്പനി ഉടമയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. അനുമതികളില്ലാതെയാണ് കൂറ്റന്‍ പരസ്യ ബോര്‍ഡ് സ്ഥാപിച്ചതിന്നാണ് നടപടി സ്വീകരിച്ചത്. പരസ്യ ബോര്‍ഡ് വ്യക്തമായി കാണാനായി മരങ്ങള്‍ വെട്ടിയതായും ആരോപണം ഉയരുന്നുണ്ട്. ഘാട്കോപ്പറില്‍ തകര്‍ന്ന് വീണ പരസ്യ ബോര്‍ഡ് 120 അടി നീളവും വലുപ്പവും ഉള്ളതായിരുന്നു. ഇത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ 40 അടിയില്‍ കൂടുതല്‍ വലിപ്പമുള്ള പരസ്യ ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കാറില്ലെന്നാണ് കോര്‍പ്പറേഷന്‍റെ പ്രതികരണം. ഈഗോ മീഡിയ എന്ന പരസ്യ കമ്പനിയാണ് തകര്‍ന്ന് വീണ ...

നവവധുവിന് ക്രൂരമര്‍ദ്ദനമേറ്റതില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണ്ണര്‍. തുടര്‍ നടപടി ...

കേജ്രിവാളിന് പ്രത്യേക പരിഗണനയില്ല

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

'സിഎഎ ഇല്ലാതാക്കാന്‍ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ' വെല്ലുവിളിച്ച് നരേന്ദ്ര മോദി

സൈനികര്‍ക്കെതിരായ വിവാദ പരാമര്‍ശം രാഹുല്‍ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

കരുണയുടെ പ്രചാരകരായി നാം മാറണമെന്ന് മാര്‍ തറയില്‍

ഡ്രൈവിംഗ് സ്കൂളൂകളുടെ സമരം പിന്‍വലിച്ചു .

നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കുക കരുതല്‍ നിര്‍ദേശം പുറത്തിറക്കി കളക്ടര്‍

അനുസരണക്കേട് ശീശ്മയിലേക്ക് നയിക്കും. കുര്‍ബ്ബാന വിഷയത്തില്‍ ഐക്യം കാത്തുസൂക്ഷിക്കാന്‍ ...

അനുസരണക്കേട് ശീശ്മയിലേക്ക് നയിക്കും. കുര്‍ബ്ബാന വിഷയത്തില്‍ ഐക്യം കാത്തുസൂക്ഷിക്കാന്‍ ...

മകന്‍റെ ദിവ്യകാരുണ്യ സ്വീകരണ വാര്‍ത്ത പങ്കുവെച്ച് മുന്‍ ഫുട്ബോള്‍ താരം

പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ബോധവല്‍ക്കരണ ക്യാമ്പയിന്‍ തുടങ്ങി

കാനഡയിലെ ഒട്ടാവയില്‍ ജീവന്റെ മഹത്വം പ്രഘോഷിച്ച് ആയിരക്കണക്കിന് ആളുകള്‍

പരീക്ഷകളുടെ സമ്മര്‍ദ്ദം മറികടക്കാനുള്ള സിലബസ് സര്‍ക്കാര്‍ ഉടന്‍ പാഠ്യ പദ്ധതിയില്‍ ...

ആഘോഷങ്ങള്‍ കുറച്ച് പാവപ്പെട്ടവന്റെ കണ്ണീര്‍ തുടക്കണം, ആഹ്വാനമേകി കര്‍ദ്ദിനാള്‍ ക്ലീമീസ് ...

ബന്ദികളെ ഉടന്‍ മോചിപ്പിക്കണം ഇസ്രായേലില്‍ പ്രതിഷേധം ശക്തം

വത്തിക്കാന്‍ ജുഡീഷ്യറിയില്‍ പുതിയ മാറ്റങ്ങള്‍

ബുര്‍ക്കിന ഫാസോയില്‍ കാറ്റക്കിസ്റ്റിനെ തട്ടിക്കൊണ്ടുപോയി; മൃതദേഹം സിഗ്നിക്കു സമീപം ...

40 അടിയില്‍ കൂടുതലുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ബിഎംസി

2024-05-16

മുംബൈയില്‍ 40 അടിയില്‍ കൂടുതല്‍ വലുപ്പത്തിലുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ബിഎംസി നിര്‍ദേശം. ഘാട്കോപ്പറിലെ അപകടത്തിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം ഘാട്ട്കോപ്പറിലെ പെട്രോള്‍ പമ്പിന് മുകളിലേക്ക് 120 അടിയിലധികം വലുപ്പത്തിലുളള പരസ്യ ബോര്‍ഡ് വീണ് 16 പേര്‍ കൊല്ലപ്പെട്ടത്. മുംബൈയിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. നിരവധിപ്പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തില്‍ ബിഎംസി അന്വേഷണത്തിന് ഉത്തരവിടുകയും കോര്‍പ്പറേഷന്‍ കേസ് എടുക്കുകയും ചെയ്തിരുന്നു. പരസ്യ കമ്പനി ഉടമയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. അനുമതികളില്ലാതെയാണ് കൂറ്റന്‍ പരസ്യ ബോര്‍ഡ് സ്ഥാപിച്ചതിന്നാണ് നടപടി സ്വീകരിച്ചത്. പരസ്യ ബോര്‍ഡ് വ്യക്തമായി കാണാനായി മരങ്ങള്‍ വെട്ടിയതായും ആരോപണം ഉയരുന്നുണ്ട്. ഘാട്കോപ്പറില്‍ തകര്‍ന്ന് വീണ പരസ്യ ബോര്‍ഡ് 120 അടി നീളവും വലുപ്പവും ഉള്ളതായിരുന്നു. ഇത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ 40 അടിയില്‍ കൂടുതല്‍ വലിപ്പമുള്ള പരസ്യ ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കാറില്ലെന്നാണ് കോര്‍പ്പറേഷന്‍റെ പ്രതികരണം. ഈഗോ മീഡിയ എന്ന പരസ്യ കമ്പനിയാണ് തകര്‍ന്ന് വീണ ...

നവവധുവിന് ക്രൂരമര്‍ദ്ദനമേറ്റതില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണ്ണര്‍. തുടര്‍ നടപടി ...

കേജ്രിവാളിന് പ്രത്യേക പരിഗണനയില്ല

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

'സിഎഎ ഇല്ലാതാക്കാന്‍ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ' വെല്ലുവിളിച്ച് നരേന്ദ്ര മോദി

സൈനികര്‍ക്കെതിരായ വിവാദ പരാമര്‍ശം രാഹുല്‍ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

ഡ്രൈവിംഗ് സ്കൂളൂകളുടെ സമരം പിന്‍വലിച്ചു .

നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കുക കരുതല്‍ നിര്‍ദേശം പുറത്തിറക്കി കളക്ടര്‍

ഗാസയിലെ ആക്രമണത്തില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി യുഎന്‍.

സിഎഎ നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍ 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം നല്‍കി

സൈബര്‍ ഇടങ്ങളില്‍ ചതി ഒളിഞ്ഞിരുപ്പുണ്ട്

2024-04-01

സൈബര്‍ ക്രൈം സൂക്ഷിക്കുക, സൈബര്‍ ഇടങ്ങളില്‍ ചതി ഒളിഞ്ഞിരുപ്പുണ്ട്. അക്കൗണ്ടില്‍ പണം ക്രെഡിക്ട് ആയിട്ടുണ്ട് എന്ന് പറഞ്ഞുള്ള തട്ടിപ്പുകള്‍ ഔട്ട് ഓഫ് ഫാഷനായി. ഇപ്പോള്‍ മകനോ മകളോ പോലീസ് കസ്റ്റഡിയില്‍ ആണെന്നുള്ള അറിയിപ്പും പുറമെ പണം ആവശ്യപ്പെടലും. ഒളിഞ്ഞിരിക്കുന്ന സൈബര്‍ ഇടങ്ങളിലെ ചതി കുഴിയില്‍ വീഴാതിരിക്കാം. സൈബര്‍ ഇടങ്ങളിലെ ചതി കുഴികള്‍ക്ക് വര്ഷങ്ങളുടെ പഴക്കമുണ്ട്. എന്നാലും നിരവധി ആളുകളാണ് ഓരോ ദിവസവും പറ്റിയ്ക്കപ്പെടുന്നത്. വാട്‌സ് ആപ്പും ഫേസ് ബുക്കും ഇന്‍സ്റ്റാ ഗ്രാമും സൈബര്‍ കള്ളന്മാരുടെ വിള നിലമാണ്. വാട്‌സ് ആപ്പിലൂടെ പരിചയപെടുന്ന ആള്‍ ക്രെമേണ സൗഹൃദം കെട്ടി പടുക്കുന്നു. തുടര്‍ന്ന് അവര്‍ക്കായി സമ്മാനങ്ങള്‍ അയക്കുന്നതായി ഇരയെ ബോധ്യപ്പെടുത്തുന്നു. തുടര്‍ന്ന് ആഭരണങ്ങളുടെയും പണത്തിന്റെയും ഫോട്ടോ അയച്ചു കൊടുത്ത് വിശ്വസിപ്പിക്കുകയാണ്. കൂടുതലും ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഇത്തരത്തിലുള്ള ചതി കുഴിയില്‍ പെട്ട് പോകുന്നത് എന്ന് സൈബര്‍ പോലീസ് പറയുന്നു. ഇംഗ്ലീഷിലോ ഹിന്ദിയിലോ ആകാം സംസാരം. അതിനാല്‍ തന്നെ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഏറെ നേരം അപരിചിതര്‍ സംസാരിക്കുകയാണെങ്കില്‍ ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പുണ്ട്. സമ്മാനം അയച്ചിട്ടുണ്ടന്നും നിശ്ശ്ചിത്ത ...

ഈസ്റ്റര്‍ ആഘോഷിച്ച് ക്രൈസ്തവ സമൂഹം

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകളില്‍ ദുഃഖവെള്ളി ഭക്തിപൂര്‍വ്വം ആചരിച്ച് വിശ്വാസികള്‍

കെ മുരളീധരനെ തൃശ്ശൂര്‍ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോണ്‍ഗ്രസിന്‍റെ സര്‍പ്രൈസ്

പെസഹ വ്യാഴാഴ്ചയിലെ പേപ്പല്‍ ബലി ഇത്തവണ നടക്കുക റോമിലെ റെബിബിയ ജയിലില്‍

ക്നാനായ സമുദായം സീറോമലബാര്‍ സഭയ്ക്ക് പാഠപുസ്തകമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ ...

കലാലയ അതിക്രമങ്ങള്‍ കിരാത സംസ്ക്കാരത്തിന്‍റെ അടയാളമെന്ന് മലങ്കര മാര്‍ത്തോമ്മാ

എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്?; ചര്‍ച്ച നടത്തിയെന്ന് സിപിഎം മുന്‍ എംഎല്‍എ

അഹങ്കാരമെന്നത് ഒരു തരം രോഗമാണെന്ന് പാപ്പാ

മൂന്നാറിൽ വീണ്ടും 'പടയപ്പ'യുടെ ആക്രമണം; വിനോദ സഞ്ചാരികളുടെ കാർ തകർത്തു

LIVE TV

Schedule