സ്വവര്‍ഗ്ഗ ബന്ധങ്ങളില്‍ സഭയുടെ നിലപാട് വ്യക്തമാക്കി പാപ്പ

2025-09-20

പത്രോസിന്റെ പിന്‍ഗാമി എന്ന നിലയില്‍ വിശ്വാസത്തില്‍ അനേകരുടെ പിതാവായി നിലകൊണ്ട് വിശ്വാസത്തില്‍ മറ്റുള്ളവരെ ദൃഢപ്പെടുത്തുക എന്ന ദൗത്യത്തിനാണ് പരമ പ്രാധാന്യം നല്‍കുന്നതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. സ്വവര്‍ഗ്ഗ ബന്ധങ്ങളുടെ വിഷയത്തില്‍ ആദ്യമായി നിലപാടറിയിച്ച് പാപ്പ. പത്രോസ് ശ്ലീഹായുടെ പിന്‍ഗാമി എന്ന നിലയ്ക്ക് വിശ്വാസികളുടെ പിതാവായി നിലകൊണ്ട് ഏവരേയും വിശ്വാസത്തില്‍ ദൃഢപ്പെടുത്തുക എന്നതിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ഒരു ലോക നേതാവെന്ന നിലയില്‍ തനിക്ക് ഏറെ ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. എന്നാല്‍ അതിനേക്കാള്‍ ഉപരിയായി തന്റെ അടിസ്ഥാനപരവും പ്രഥമവുമായ ഉത്തരവാദിത്വം വിശ്വാസത്തില്‍ കത്തോലിക്കാ സഭയെ നയിക്കുക എന്നതാണെന്നും പാപ്പ ഊന്നി പറഞ്ഞു. കത്തോലിക്കാ സഭയില്‍ നടക്കുന്ന ധ്രുവീകരണ പ്രവര്‍ത്തനങ്ങളെ തുടരാന്‍ അനുവദിക്കുകയില്ല എന്നും എല്‍ ജി ബി ടി വിഷയത്തില്‍ സഭയുടെ പ്രബോധനം മാറ്റമില്ലാതെ തുടരുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. പാപ്പയുടെ ജീവചരിത്രകുറിപ്പായ സിറ്റിസണ്‍ ഓഫ് ദി വേള്‍ഡ്; മിഷനറി ഓഫ് ട്വെന്റി ഫസ്റ്റ് സെഞ്ച്വറി എന്നീ പുസ്തകങ്ങളെ സംബന്ധിച്ച് ക്രൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാപ്പാ തന്റെ വ്യക്തമായ ...

ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്

മെസിയെ സ്വീകരിക്കാനുള്ള തയാറെടുപ്പില്‍ കേരളം; തിരക്ക് നിയന്ത്രിക്കല്‍ വെല്ലുവിളി

രാജ്യത്ത് വരുന്നൂ 72,300 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍

ഗാസ വെടിനിര്‍ത്തലില്‍ സൂചനകള്‍ നല്‍കി ട്രംപ്; ട്രംപ് നെതന്യാഹു കൂടിക്കാഴ്ച ഇന്ന്

വിട നല്‍കാന്‍ ഒരുങ്ങി കേരള കത്തോലിക്കാ സഭ

കരൂര്‍ റാലിക്കിടെ മരിച്ചവരുടെ എണ്ണം 41 ആയി; ചികിത്സയിലുള്ളത് 50 പേര്‍, 2 പേരുടെ നില അതീവ ഗുരുതരം

വി. ദേവസഹായം പിള്ള ഭാരതത്തിലെ അല്‍മായരുടെ മധ്യസ്ഥന്‍

ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ജര്‍മനി; തീരുമാനം എച്ച്1 ബി വിസ വിവാദത്തിന് പിന്നാലെ

എച്ച്-1 ബി വിസ ഫീസ് 88 ലക്ഷം രൂപയാക്കി ട്രംപ് ഭരണകൂടം

സ്വവര്‍ഗ്ഗ ബന്ധങ്ങളില്‍ സഭയുടെ നിലപാട് വ്യക്തമാക്കി പാപ്പ

2025-09-20

പത്രോസിന്റെ പിന്‍ഗാമി എന്ന നിലയില്‍ വിശ്വാസത്തില്‍ അനേകരുടെ പിതാവായി നിലകൊണ്ട് വിശ്വാസത്തില്‍ മറ്റുള്ളവരെ ദൃഢപ്പെടുത്തുക എന്ന ദൗത്യത്തിനാണ് പരമ പ്രാധാന്യം നല്‍കുന്നതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. സ്വവര്‍ഗ്ഗ ബന്ധങ്ങളുടെ വിഷയത്തില്‍ ആദ്യമായി നിലപാടറിയിച്ച് പാപ്പ. പത്രോസ് ശ്ലീഹായുടെ പിന്‍ഗാമി എന്ന നിലയ്ക്ക് വിശ്വാസികളുടെ പിതാവായി നിലകൊണ്ട് ഏവരേയും വിശ്വാസത്തില്‍ ദൃഢപ്പെടുത്തുക എന്നതിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ഒരു ലോക നേതാവെന്ന നിലയില്‍ തനിക്ക് ഏറെ ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. എന്നാല്‍ അതിനേക്കാള്‍ ഉപരിയായി തന്റെ അടിസ്ഥാനപരവും പ്രഥമവുമായ ഉത്തരവാദിത്വം വിശ്വാസത്തില്‍ കത്തോലിക്കാ സഭയെ നയിക്കുക എന്നതാണെന്നും പാപ്പ ഊന്നി പറഞ്ഞു. കത്തോലിക്കാ സഭയില്‍ നടക്കുന്ന ധ്രുവീകരണ പ്രവര്‍ത്തനങ്ങളെ തുടരാന്‍ അനുവദിക്കുകയില്ല എന്നും എല്‍ ജി ബി ടി വിഷയത്തില്‍ സഭയുടെ പ്രബോധനം മാറ്റമില്ലാതെ തുടരുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. പാപ്പയുടെ ജീവചരിത്രകുറിപ്പായ സിറ്റിസണ്‍ ഓഫ് ദി വേള്‍ഡ്; മിഷനറി ഓഫ് ട്വെന്റി ഫസ്റ്റ് സെഞ്ച്വറി എന്നീ പുസ്തകങ്ങളെ സംബന്ധിച്ച് ക്രൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാപ്പാ തന്റെ വ്യക്തമായ ...

വിട നല്‍കാന്‍ ഒരുങ്ങി കേരള കത്തോലിക്കാ സഭ

വി. ദേവസഹായം പിള്ള ഭാരതത്തിലെ അല്‍മായരുടെ മധ്യസ്ഥന്‍

മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും

മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്റെ വിയോഗം അനുസ്മരിച്ച് ഷെവലിയര്‍ അഡ്വ. വി.സി. ...

തൃശൂര്‍ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത, മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിനായി ...

അമേരിക്കയില്‍ എങ്ങും ചാര്‍ളി കിര്‍ക്ക് പ്രഭാവം

ലൂര്‍ദില്‍ 72ാമത്തെ അത്ഭുതത്തിന് സഭയുടെ ഔദ്യോഗിക അംഗീകാരം

ഛത്തീസ്ഘട്ടില്‍ കന്യാസ്ത്രീകള്‍ക്ക് നീതി നിഷേധം

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം നീതിപൂര്‍വ്വകമായ അന്വേഷണം ...

ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്

2025-09-29

ദുബായില്‍ നടന്ന ഏഷ്യാ കപ്പ് കിരീടപ്പോരാട്ടത്തിലെ ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി. തിലക് വര്‍മയുടെയും ശിവം ദുബെയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റിന്റെ വിജയം സമ്മാനിച്ചത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന തീ പാറുന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്മാരായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 84 റണ്‍സിന് വിക്കറ്റ് നഷ്ടമില്ലാതെ മികച്ച നിലയിലായിരുന്നെങ്കിലും, കുല്‍ദീപ് യാദവിന്റെ സ്പിന്‍ പ്രകടനത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. 4 വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. 146 റണ്‍സെടുക്കുന്നതിനിടെ പാകിസ്ഥാന്റെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ മുന്‍നിര താരങ്ങളെ പെട്ടെന്ന് നഷ്ടമായി. യുവതാരങ്ങളായ തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. തിലക് വര്‍മ അര്‍ദ്ധ സെഞ്ചുറി നേടി ടീമിന് വിജയം ഉറപ്പിച്ചു. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ അഞ്ച് ...

മെസിയെ സ്വീകരിക്കാനുള്ള തയാറെടുപ്പില്‍ കേരളം; തിരക്ക് നിയന്ത്രിക്കല്‍ വെല്ലുവിളി

രാജ്യത്ത് വരുന്നൂ 72,300 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍

ഗാസ വെടിനിര്‍ത്തലില്‍ സൂചനകള്‍ നല്‍കി ട്രംപ്; ട്രംപ് നെതന്യാഹു കൂടിക്കാഴ്ച ഇന്ന്

കരൂര്‍ റാലിക്കിടെ മരിച്ചവരുടെ എണ്ണം 41 ആയി; ചികിത്സയിലുള്ളത് 50 പേര്‍, 2 പേരുടെ നില അതീവ ഗുരുതരം

ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ജര്‍മനി; തീരുമാനം എച്ച്1 ബി വിസ വിവാദത്തിന് പിന്നാലെ

എച്ച്-1 ബി വിസ ഫീസ് 88 ലക്ഷം രൂപയാക്കി ട്രംപ് ഭരണകൂടം

ഒരു വായ്പക്ക് പല ചാര്‍ജ്; ഇടപെടാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്

ഇന്ത്യക്ക് ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം

ജിഎസ്ടി പരിഷ്‌കാരം, 2 ലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലേക്ക് - ധനമന്ത്രി

അധിനിവേശത്തിന്റെ 4-ാം വാര്‍ഷികത്തില്‍ ഇസ്ലാമികവാദികള്‍ മോസ്‌കാക്കി മാറ്റിയ ഹാഗിയ സോഫിയക്ക് ക്രൈസ്തവരെ ഓര്‍മിപ്പിക്കാനുള്ളത്

2024-07-10

ആഗോള ക്രൈസ്തവ സമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസമാണ് ജൂലൈ 10. ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ അഭിമാനമായി നിലകൊണ്ട, ലോകത്തിലെ ഏറ്റവും പുരാതന ക്രൈസ്തവദേവാലയമായിരുന്ന തുര്‍ക്കി ഇസ്താംബൂളിലെ ഹാഗിയാ സോഫിയാ എന്ന സെന്റ് സോഫിയാ കത്തീഡ്രല്‍, നിരവധി ഇസ്ലാമിക അധിനിവേശങ്ങള്‍ക്കൊടുവില്‍ ഇപ്പോഴത്തെ തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്റെ നേതൃത്വത്തില്‍ മോസ്‌കാക്കി മാറ്റിയ കടുത്ത ഇസ്ലാമിക അധിനിവേശത്തിന് 4 വര്‍ഷം പൂര്‍ത്തിയാകുകയാണ്. എ.ഡി 532-നും 537-നും ഇടയില്‍ ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ആഗോള ക്രൈസ്തവസമൂഹത്തിന് അഭിമാനമായ രീതിയില്‍ സെന്റ് സോഫിയാ കത്തീഡ്രലെന്ന ഈ ക്രൈസ്തവ ദേവാലയം പുതുക്കി നിര്‍മ്മിച്ചത്. ഇത് ആ സ്ഥാനത്തു നിര്‍മ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കത്തീഡ്രലുമായിരുന്നു ഇത്. പിന്നീട് ബലാല്‍ക്കാരത്തിലൂടെ മോസ്‌ക്കും, അതിന് ശേഷം മ്യൂസിയവുമാക്കി മാറ്റി ക്രൈസ്തവരുടെ അവകാശങ്ങളെയും, വികാരത്തെയും വൃണപ്പെടുത്തിയതിനൊടുവില്‍ 2020 ജൂലായ് 10-നാണ്, കടുത്ത ഇസ്ലാമിക മതതീവ്രവാദ നിലപാടുള്ള തുര്‍ക്കി പ്രസിഡണ്ട് എര്‍ദുഗാന്റെ നേതൃത്വത്തിലുള്ള തുര്‍ക്കിയിലെ ശരീ-അത്ത് കോടതി ഈ ക്രൈസ്തവ ...

ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം ...

ആദ്യം അവര്‍ കേരളത്തിലെ ക്രൈസ്തവരുടെ ആശുപത്രികള്‍ ലക്ഷ്യമിട്ടു... ഇപ്പോഴിതാ ...

ജൂലൈ 28ന് ദണ്ഡവിമോചനം സ്വീകരിക്കാന്‍ അവസരം. വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ...

കമലാ ഹാരിസിന്റേത് കടുത്ത കത്തോലിക്കാ വിരുദ്ധതയുടെ ചരിത്രം. കത്തോലിക്കര്‍ ട്രംപിനോടൊപ്പം?

ദീപ്തസ്മരണയില്‍ ഫാ. സ്റ്റാന്‍ സ്വാമി

ബൈഡന്‍ പാലസ്തീനിയെപ്പോലെ, താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഒക്ടോബര്‍ 7 ...

നമ്പര്‍ വണ്‍ കേരളം എന്നേക്കുമായി വിടുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ...

ഇന്ത്യയിലെ ബഹുദൈവവിശ്വാസികളെ നിര്‍ദയം കൊന്നും ആരാധനാലയങ്ങള്‍ നശിപ്പിച്ചും പ്രതികാരം ...

വൈദികരുടെ കഴുത്തറക്കുന്നു കഴുത്തില്‍ കത്തിയിറക്കുന്നു ക്രൈസ്തവരെ ലക്ഷ്യം വെച്ച് ...

LIVE TV

Schedule