''പാപ്പയുടെ മടങ്ങിവരവിന് അത്ഭുത പ്രതീതി '' വിവരിച്ച് ചികില്‍സിച്ച ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരി

2025-03-26

പാപ്പ മരണത്തെ മുഖാമുഖം കണ്ട ആശുപത്രിയിലെ സംഭവവികാസങ്ങളെപ്പറ്റി വിവരിച്ചും പാപ്പയുടെ മടങ്ങിവരവിനെ അത്ഭുതമെന്ന് വിശേഷിപ്പിച്ചും പാപ്പയുടെ ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരി. പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കുള്ളില്‍, ഇറ്റാലിയന്‍ ദിനപത്രമായ കൊറിയര്‍ ഡെല്ല സെറ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആയിരുന്നു ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരിയുടെ വെളിപ്പെടുത്തല്‍. 88 വയസ്സുള്ള പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ച് വിവരിച്ച ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരി, ഫെബ്രുവരി 28 ന് ഉച്ചകഴിഞ്ഞ് പാപ്പയ്ക്ക് ശക്തമായ ബ്രോങ്കോസ്പാസ്ം അനുഭവപ്പെട്ടതിനെപ്പറ്റിയും പങ്കുവച്ചു. ''അന്ന് ആദ്യമായി, പാപ്പയ്ക്ക് ചുറ്റും കൂടിയിരുന്നവരുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. സ്ഥിതി വീണ്ടും വഷളായെന്നും പാപ്പയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത ഒരു അപകടസാധ്യതയുണ്ടെന്നും ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു.''ആ നിര്‍ണായക നിമിഷത്തില്‍ ചികിത്സയുമായി മുന്നോട്ട് പോകാതെ വരാനിരിക്കുന്നതിനെ നേരിടണോ അതോ മറ്റ് അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വന്നേക്കാവുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള എല്ലാ മരുന്നുകളും ചികിത്സകളും പരീക്ഷിക്കണോ എന്ന് ഞങ്ങള്‍ ...

''പാപ്പയുടെ മടങ്ങിവരവിന് അത്ഭുത പ്രതീതി '' വിവരിച്ച് ചികില്‍സിച്ച ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരി

2025-03-26

പാപ്പ മരണത്തെ മുഖാമുഖം കണ്ട ആശുപത്രിയിലെ സംഭവവികാസങ്ങളെപ്പറ്റി വിവരിച്ചും പാപ്പയുടെ മടങ്ങിവരവിനെ അത്ഭുതമെന്ന് വിശേഷിപ്പിച്ചും പാപ്പയുടെ ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരി. പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കുള്ളില്‍, ഇറ്റാലിയന്‍ ദിനപത്രമായ കൊറിയര്‍ ഡെല്ല സെറ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആയിരുന്നു ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരിയുടെ വെളിപ്പെടുത്തല്‍. 88 വയസ്സുള്ള പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ച് വിവരിച്ച ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരി, ഫെബ്രുവരി 28 ന് ഉച്ചകഴിഞ്ഞ് പാപ്പയ്ക്ക് ശക്തമായ ബ്രോങ്കോസ്പാസ്ം അനുഭവപ്പെട്ടതിനെപ്പറ്റിയും പങ്കുവച്ചു. ''അന്ന് ആദ്യമായി, പാപ്പയ്ക്ക് ചുറ്റും കൂടിയിരുന്നവരുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. സ്ഥിതി വീണ്ടും വഷളായെന്നും പാപ്പയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത ഒരു അപകടസാധ്യതയുണ്ടെന്നും ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു.''ആ നിര്‍ണായക നിമിഷത്തില്‍ ചികിത്സയുമായി മുന്നോട്ട് പോകാതെ വരാനിരിക്കുന്നതിനെ നേരിടണോ അതോ മറ്റ് അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വന്നേക്കാവുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള എല്ലാ മരുന്നുകളും ചികിത്സകളും പരീക്ഷിക്കണോ എന്ന് ഞങ്ങള്‍ ...

വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

1500 വിശുദ്ധാത്മാക്കളുടെ തിരുശേഷിപ്പുകള്‍

ഫ്രാന്‍സിസ് പാപ്പ ആശുപത്രി വിട്ടു; എനിക്ക് ദൈവത്തിന്റെ ക്ഷമ അനുഭവിച്ചറിയാന്‍ ...

മോണ്‍. ഡോ.സെല്‍വരാജന്റെ മെത്രാഭിഷേകം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ...

ആഗോളതലത്തില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ വര്‍ധന

മെത്രാന്മാര്‍ ദൈവത്തിന്റെ പദ്ധതിയുടെ ദാസന്മാര്‍: കര്‍ദ്ദിനാള്‍ ലൂയിസ് അന്തോണിയോ

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

2025-03-26

ഇസ്താംബുള്‍ മേയര്‍ എക്രെം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഏഴാം ദിനവും ഇസ്താംബൂളില്‍ ഒത്തുകൂടി. വിദ്യാര്‍ത്ഥികള്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരുള്‍പ്പെടെ 1,400-ലധികം പേരെ പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തു. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായി കണക്കാക്കപ്പെടുന്ന മേയര്‍ എക്രെം ഇമാമോഗ്ലു അഴിമതി ആരോപണത്തില്‍ അറസ്റ്റിലായതോടെയാണ്, കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇസ്താംബൂളില്‍ അശാന്തി ആരംഭിച്ചത്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ്് ഏഴാം രാത്രിയിലും ഇസ്താംബൂളില്‍ ഒത്തുകൂടിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുര്‍ക്കിയില്‍ വന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ അരങ്ങേറുന്നത്. വിദ്യാര്‍ത്ഥികള്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരുള്‍പ്പെടെ 1,418 പ്രതിഷേധക്കാരെ ഇതുവരെ കസ്റ്റഡിയിലെടുത്തതായി തുര്‍ക്കി ആഭ്യന്തര മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായ റാലികളിലും മാര്‍ച്ചുകളിലും പങ്കെടുത്തു, മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും പിരിഞ്ഞുപോകാതിരുന്നു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടത്തിയ ...

അധിനിവേശത്തിന്റെ 4-ാം വാര്‍ഷികത്തില്‍ ഇസ്ലാമികവാദികള്‍ മോസ്‌കാക്കി മാറ്റിയ ഹാഗിയ സോഫിയക്ക് ക്രൈസ്തവരെ ഓര്‍മിപ്പിക്കാനുള്ളത്

2024-07-10

ആഗോള ക്രൈസ്തവ സമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസമാണ് ജൂലൈ 10. ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ അഭിമാനമായി നിലകൊണ്ട, ലോകത്തിലെ ഏറ്റവും പുരാതന ക്രൈസ്തവദേവാലയമായിരുന്ന തുര്‍ക്കി ഇസ്താംബൂളിലെ ഹാഗിയാ സോഫിയാ എന്ന സെന്റ് സോഫിയാ കത്തീഡ്രല്‍, നിരവധി ഇസ്ലാമിക അധിനിവേശങ്ങള്‍ക്കൊടുവില്‍ ഇപ്പോഴത്തെ തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്റെ നേതൃത്വത്തില്‍ മോസ്‌കാക്കി മാറ്റിയ കടുത്ത ഇസ്ലാമിക അധിനിവേശത്തിന് 4 വര്‍ഷം പൂര്‍ത്തിയാകുകയാണ്. എ.ഡി 532-നും 537-നും ഇടയില്‍ ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ആഗോള ക്രൈസ്തവസമൂഹത്തിന് അഭിമാനമായ രീതിയില്‍ സെന്റ് സോഫിയാ കത്തീഡ്രലെന്ന ഈ ക്രൈസ്തവ ദേവാലയം പുതുക്കി നിര്‍മ്മിച്ചത്. ഇത് ആ സ്ഥാനത്തു നിര്‍മ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കത്തീഡ്രലുമായിരുന്നു ഇത്. പിന്നീട് ബലാല്‍ക്കാരത്തിലൂടെ മോസ്‌ക്കും, അതിന് ശേഷം മ്യൂസിയവുമാക്കി മാറ്റി ക്രൈസ്തവരുടെ അവകാശങ്ങളെയും, വികാരത്തെയും വൃണപ്പെടുത്തിയതിനൊടുവില്‍ 2020 ജൂലായ് 10-നാണ്, കടുത്ത ഇസ്ലാമിക മതതീവ്രവാദ നിലപാടുള്ള തുര്‍ക്കി പ്രസിഡണ്ട് എര്‍ദുഗാന്റെ നേതൃത്വത്തിലുള്ള തുര്‍ക്കിയിലെ ശരീ-അത്ത് കോടതി ഈ ക്രൈസ്തവ ...

ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം ...

ആദ്യം അവര്‍ കേരളത്തിലെ ക്രൈസ്തവരുടെ ആശുപത്രികള്‍ ലക്ഷ്യമിട്ടു... ഇപ്പോഴിതാ ...

ജൂലൈ 28ന് ദണ്ഡവിമോചനം സ്വീകരിക്കാന്‍ അവസരം. വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ...

കമലാ ഹാരിസിന്റേത് കടുത്ത കത്തോലിക്കാ വിരുദ്ധതയുടെ ചരിത്രം. കത്തോലിക്കര്‍ ട്രംപിനോടൊപ്പം?

ദീപ്തസ്മരണയില്‍ ഫാ. സ്റ്റാന്‍ സ്വാമി

ബൈഡന്‍ പാലസ്തീനിയെപ്പോലെ, താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഒക്ടോബര്‍ 7 ...

നമ്പര്‍ വണ്‍ കേരളം എന്നേക്കുമായി വിടുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ...

ഇന്ത്യയിലെ ബഹുദൈവവിശ്വാസികളെ നിര്‍ദയം കൊന്നും ആരാധനാലയങ്ങള്‍ നശിപ്പിച്ചും പ്രതികാരം ...

വൈദികരുടെ കഴുത്തറക്കുന്നു കഴുത്തില്‍ കത്തിയിറക്കുന്നു ക്രൈസ്തവരെ ലക്ഷ്യം വെച്ച് ...

LIVE TV

Schedule