കോണ്‍ഗ്രസിനെ മറക്കരുത് , പൊറുക്കരുത് മോദി

2024-04-26

കോണ്‍ഗ്രസിനെ ഒരിക്കലും മറക്കരുതെന്നും, ഒരിക്കലും പൊറുക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് ഭരണത്തിലെ അഴിമതികളെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രതികരണം. ദശകങ്ങളോളം രാജ്യത്തെ ജനങ്ങളുടെ പണം കോണ്‍ഗ്രസ് കൊള്ളയടിച്ചു, രാജ്യ സുരക്ഷ ദുര്‍ബലമാക്കി, സംസ്‌കാരത്തെ കളിയാക്കി, ഇത് ഇനി ഇല്ലെന്നും മോദി പറഞ്ഞു. അതേസമയം പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്ന് രാഹുല്‍ഗാന്ധി പരിഹസിച്ചു. ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി വേദിയില്‍ പൊട്ടിക്കരഞ്ഞേക്കും. പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പറയും, പാത്രം കൊട്ടാന്‍ പറയും. പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളില്‍ മോദി മിണ്ടുന്നുണ്ടോ എന്നും രാഹുല്‍ ചോദിച്ചു. കര്‍ണാടകയിലെ ബിജാപൂരിലെ റാലിയിലാണ് രാഹുലിന്റെ പരാമര്‍ശം. ഭരണഘടന സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ഒരു വശത്ത് ഭരണഘടന തകര്‍ക്കാനാണ് നരേന്ദ്രമോദിയും ബിജെപിയും ശ്രമിക്കുന്നത്. അദാനി അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സ്വത്ത് എഴുതിക്കൊടുത്ത സര്‍ക്കാര്‍ ആണ് നരേന്ദ്രമോദിയുടേതെന്നും കോര്‍പ്പറേറ്റുകള്‍ക്ക് മോദി നല്‍കിയ പണം തിരിച്ച് പിടിച്ച് ...

ബന്ദികളെ ഉടന്‍ മോചിപ്പിക്കണം ഇസ്രായേലില്‍ പ്രതിഷേധം ശക്തം

2024-04-21

ഹമാസ് പിടിയിലുള്ള ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലില്‍ വന്‍ പ്രക്ഷോഭം. ഇസ്രായേലിലെ ജെറുസലേമിലും ടെല്‍അവീവിലും മറ്റ് പ്രധാന നഗരങ്ങളിലും ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. 133 ബന്ദികളാണ് ഗാസയില്‍ ഹമാസിന്റെ രഹസ്യ താവങ്ങളില്‍ ഇപ്പോഴും ഉള്ളത്. ഗാസയില്‍ ഇസ്രായേലിന്റെ സൈനീക നടപടി അതിന്റെ ഏഴാം മാസത്തിലേക്ക് നീങ്ങുമ്പോഴും പാലസ്റ്റീന്‍ തീവ്രവാദി സംഘമായ ഹമാസിന്റെ തടവിലുള്ള 133 ഇസ്രയേലി ബന്ധികളുടെ മോചനം സാധ്യമാകാത്തതിനാല്‍ ഇസ്രായേലില്‍ ജനരോക്ഷം വര്‍ദ്ധിക്കുകയാണ്. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികളില്‍ അവര്‍ പൂര്‍ണ്ണ തൃപ്തരല്ല. സര്‍ക്കാര്‍ സമാധാന ചര്‍ച്ചകളുമായി മുന്നോട്ടു പോകുകയാണ്. ബന്ദികളുടെ മോചനകാര്യത്തില്‍ ഹമാസ് ഇപ്പോഴും വിലപേശല്‍ നിലപാടാണ് സ്വീകരിച്ചുപോരുന്നത്. അമേരിക്കയുടെയും, ഈജിപ്തിന്റെയും, ഖത്തറിന്റെയും, നേതൃത്വത്തിലാണ് സമാധാന ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നത്. കുഞ്ഞുങ്ങള്‍ മുതല്‍ 85 വയസ്സുള്ള അമ്മമാര്‍ വരെ ഹമാസ് പാളയത്തില്‍ തടവിലുണ്ട്. രോഗികളായ ചിലര്‍ അക്കൂട്ടത്തില്‍പ്പെടുന്നു. അവരുടെ ആരോഗ്യത്തെ കുറിച്ച് ബന്ദികളുടെ കുടുംബാംങ്കങ്ങള്‍ ആകുലരാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ ദുരൂഹ സാഹചര്യങ്ങളില്‍ ...

പാക്കിസ്ഥാനില്‍ പുതിയ ക്രിസ്ത്യന്‍ മന്ത്രി

വത്തിക്കാന്‍ ജുഡീഷ്യറിയില്‍ പുതിയ മാറ്റങ്ങള്‍

ബുര്‍ക്കിന ഫാസോയില്‍ കാറ്റക്കിസ്റ്റിനെ തട്ടിക്കൊണ്ടുപോയി; മൃതദേഹം സിഗ്നിക്കു സമീപം ...

എത്യോപ്യയില്‍ പട്ടിണി രൂക്ഷം ഭക്ഷണമെത്തിക്കാന്‍ ശ്രമിച്ച് ചാരിറ്റി സംഘടനകളും ...

ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം നടത്തപ്പെട്ടു

ഈറ്റുനോവിന്റെ കാലം ഏപ്രില്‍ 9 മുതല്‍ മെയ് 18 വരെ 40 ദിന ശുശ്രൂഷ

ഇടുക്കി രൂപതയ്ക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് എതിരെ കെ. സി. വൈ. എം

കുടുംബ വിശുദ്ധീകരണം ലക്ഷ്യമിട്ട് പാലാ രൂപത ഇന്റെന്‍സീവ് ഹോം മിഷന്‍ പദ്ധതിക്ക് തുടക്കം

പ്രത്യാശയോടെ ജീവിക്കാന്‍ പഠിക്കണം മാര്‍ തോമസ് തറയില്‍

കോണ്‍ഗ്രസിനെ മറക്കരുത് , പൊറുക്കരുത് മോദി

2024-04-26

കോണ്‍ഗ്രസിനെ ഒരിക്കലും മറക്കരുതെന്നും, ഒരിക്കലും പൊറുക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് ഭരണത്തിലെ അഴിമതികളെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രതികരണം. ദശകങ്ങളോളം രാജ്യത്തെ ജനങ്ങളുടെ പണം കോണ്‍ഗ്രസ് കൊള്ളയടിച്ചു, രാജ്യ സുരക്ഷ ദുര്‍ബലമാക്കി, സംസ്‌കാരത്തെ കളിയാക്കി, ഇത് ഇനി ഇല്ലെന്നും മോദി പറഞ്ഞു. അതേസമയം പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്ന് രാഹുല്‍ഗാന്ധി പരിഹസിച്ചു. ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി വേദിയില്‍ പൊട്ടിക്കരഞ്ഞേക്കും. പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പറയും, പാത്രം കൊട്ടാന്‍ പറയും. പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളില്‍ മോദി മിണ്ടുന്നുണ്ടോ എന്നും രാഹുല്‍ ചോദിച്ചു. കര്‍ണാടകയിലെ ബിജാപൂരിലെ റാലിയിലാണ് രാഹുലിന്റെ പരാമര്‍ശം. ഭരണഘടന സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ഒരു വശത്ത് ഭരണഘടന തകര്‍ക്കാനാണ് നരേന്ദ്രമോദിയും ബിജെപിയും ശ്രമിക്കുന്നത്. അദാനി അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സ്വത്ത് എഴുതിക്കൊടുത്ത സര്‍ക്കാര്‍ ആണ് നരേന്ദ്രമോദിയുടേതെന്നും കോര്‍പ്പറേറ്റുകള്‍ക്ക് മോദി നല്‍കിയ പണം തിരിച്ച് പിടിച്ച് ...

സൈബര്‍ ഇടങ്ങളില്‍ ചതി ഒളിഞ്ഞിരുപ്പുണ്ട്

2024-04-01

സൈബര്‍ ക്രൈം സൂക്ഷിക്കുക, സൈബര്‍ ഇടങ്ങളില്‍ ചതി ഒളിഞ്ഞിരുപ്പുണ്ട്. അക്കൗണ്ടില്‍ പണം ക്രെഡിക്ട് ആയിട്ടുണ്ട് എന്ന് പറഞ്ഞുള്ള തട്ടിപ്പുകള്‍ ഔട്ട് ഓഫ് ഫാഷനായി. ഇപ്പോള്‍ മകനോ മകളോ പോലീസ് കസ്റ്റഡിയില്‍ ആണെന്നുള്ള അറിയിപ്പും പുറമെ പണം ആവശ്യപ്പെടലും. ഒളിഞ്ഞിരിക്കുന്ന സൈബര്‍ ഇടങ്ങളിലെ ചതി കുഴിയില്‍ വീഴാതിരിക്കാം. സൈബര്‍ ഇടങ്ങളിലെ ചതി കുഴികള്‍ക്ക് വര്ഷങ്ങളുടെ പഴക്കമുണ്ട്. എന്നാലും നിരവധി ആളുകളാണ് ഓരോ ദിവസവും പറ്റിയ്ക്കപ്പെടുന്നത്. വാട്‌സ് ആപ്പും ഫേസ് ബുക്കും ഇന്‍സ്റ്റാ ഗ്രാമും സൈബര്‍ കള്ളന്മാരുടെ വിള നിലമാണ്. വാട്‌സ് ആപ്പിലൂടെ പരിചയപെടുന്ന ആള്‍ ക്രെമേണ സൗഹൃദം കെട്ടി പടുക്കുന്നു. തുടര്‍ന്ന് അവര്‍ക്കായി സമ്മാനങ്ങള്‍ അയക്കുന്നതായി ഇരയെ ബോധ്യപ്പെടുത്തുന്നു. തുടര്‍ന്ന് ആഭരണങ്ങളുടെയും പണത്തിന്റെയും ഫോട്ടോ അയച്ചു കൊടുത്ത് വിശ്വസിപ്പിക്കുകയാണ്. കൂടുതലും ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഇത്തരത്തിലുള്ള ചതി കുഴിയില്‍ പെട്ട് പോകുന്നത് എന്ന് സൈബര്‍ പോലീസ് പറയുന്നു. ഇംഗ്ലീഷിലോ ഹിന്ദിയിലോ ആകാം സംസാരം. അതിനാല്‍ തന്നെ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഏറെ നേരം അപരിചിതര്‍ സംസാരിക്കുകയാണെങ്കില്‍ ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പുണ്ട്. സമ്മാനം അയച്ചിട്ടുണ്ടന്നും നിശ്ശ്ചിത്ത ...

ഈസ്റ്റര്‍ ആഘോഷിച്ച് ക്രൈസ്തവ സമൂഹം

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകളില്‍ ദുഃഖവെള്ളി ഭക്തിപൂര്‍വ്വം ആചരിച്ച് വിശ്വാസികള്‍

കെ മുരളീധരനെ തൃശ്ശൂര്‍ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോണ്‍ഗ്രസിന്‍റെ സര്‍പ്രൈസ്

പെസഹ വ്യാഴാഴ്ചയിലെ പേപ്പല്‍ ബലി ഇത്തവണ നടക്കുക റോമിലെ റെബിബിയ ജയിലില്‍

ക്നാനായ സമുദായം സീറോമലബാര്‍ സഭയ്ക്ക് പാഠപുസ്തകമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ ...

കലാലയ അതിക്രമങ്ങള്‍ കിരാത സംസ്ക്കാരത്തിന്‍റെ അടയാളമെന്ന് മലങ്കര മാര്‍ത്തോമ്മാ

എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്?; ചര്‍ച്ച നടത്തിയെന്ന് സിപിഎം മുന്‍ എംഎല്‍എ

അഹങ്കാരമെന്നത് ഒരു തരം രോഗമാണെന്ന് പാപ്പാ

മൂന്നാറിൽ വീണ്ടും 'പടയപ്പ'യുടെ ആക്രമണം; വിനോദ സഞ്ചാരികളുടെ കാർ തകർത്തു

LIVE TV

Schedule

Upcoming Programs

ഈറ്റുനോവിന്റെ കാലം തല്‍സമയ ശുശ്രൂഷ April 9 - May 18

Show More